പോസ്റ്റുകള്‍

malayalam-latest-news.blogspot.com/ IPL പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും

ഇമേജ്
      പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും   ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തി ല്‍ IPL 15ാം സീസണിന്റെ ഷെഡ്യൂകള്‍ സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പുതിയ സീസണ്‍ ഇന്ത്യയില്‍ നടക്കും. MARCH 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഫൈനല്‍ MAY 29നായിരിക്കും. മുംബൈയായിരിക്കും ഐപിഎല്ലിന്റെ മുഖ്യ വേദി. 55 മല്‍സരങ്ങളായിരിക്കും മുംബൈയില്‍ നടക്കുക. 15 മല്‍സരങ്ങള്‍ക്കു പൂനെയും  സ്റ്റേഡിയത്തിലായിരിക്കും . വ്യാഴാഴ്ച IPL ഭരണസമിതിയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം. ടൂര്‍ണമെന്റിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലുമെല്ലാം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും. വാംഖഡെ സ്റ്റേഡിയം, ബ്രാബണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം എന്നീവിടങ്ങളിലായിരിക്കും മുംബൈയിലെ മല്‍സരങ്ങളെന്നാണ് റിപ്പോര്‍ട്ട്.   .മുഴുവന്‍ ടീമുകളും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലും വാംഖഡെയിലും   4 മല്‍സരങ്ങള്‍ വീതം കളിക്കും പൂനെ.. ബ്രാബണ്‍,  എന്നീവിടങ്ങളില്‍ 3 മല്‍സരങ്ങള്‍ വീതമാണ് ഓരോ ട...

ISL-മുമ്പന്മാർക്കെതിരേ കൊമ്പന്മാർ

 ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒ ന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിക്കെതിരേ നിലവിൽ അഞ്ചാം സ്ഥാന ത്താണെങ്കിലും പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ബ്ലാസ്റ്റേ ഴ്സിന് ഇന്നു വിജയം അനിവാ ര്യമാണ്. സീസണിൽ ഇരുടീ മുകളും ആദ്യ പാദത്തിൽ ഏ റ്റുമുട്ടിയപ്പോൾ വിജയം (10) ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നെന്നത് പ്രതീക്ഷ നൽകുന്നു ണ്ട്. ജിഎംസി അത്ലറ്റിക് സ്റ്റേ ഡിയത്തിൽ രാത്രി 7.30നാണ് മത്സരം. 17 മത്സരങ്ങളിൽനിന്നു 32 പോയിന്റുള്ള ഹൈദരാബാദ് പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചി ട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സി ന്റെ കാര്യം അങ്ങനെയല്ല. 16 മ ത്സരങ്ങളിൽനിന്ന് 27 പോയി ന്റുള്ള ബ്ലാസ്റ്റേഴ്സിന് ഇന്നു ജ യിച്ചെങ്കിൽ മാത്രമേ, മുംബൈ സിറ്റിയെയും (28 പോയിന്റ്) ബംഗളുരു എഫ്സിയെയും (26 പോയിന്റ്) മറികടന്നു പേ ഓഫ് സാധ്യത ഉറപ്പിക്കാനാ വൂ. ഐഎസ്എൽ ഗോൾ നേ ട്ടത്തിൽ (50 ഗോൾ) സുനിൽ തിയെ മറികടന്ന ബർത്ത ലോമ്യോ ഓഗ്ബച്ചെയിലാ ണു ഹൈദരാബാദിന്റെ പ്രതീ ക്ഷ. 16 ഗോളുകളാണു താരം ഈ സീസണിൽ ഇതുവരെ നേടിയത്. ഓഗ്ബച്ചെയ്ക്കുള്ള ബ്ലാ സ്റ്റേഴ്സിന്റെ മറുപടിയാണ് അ ഡിയൻ ലൂണ. സീസണിലെ രണ്ടു സൂപ്പർ താരങ്ങൾ തമ്മി ലുള്ള ഏറ്റുമുട്ടൽ ആരാധകർ ക്കു കണ്ണിനു വിരുന്നാകും. നാ ലു ഗോ...

ഇനിമുതല്‍ ഫേസ്ബുക്ക് റീല്‍സിലൂടെയും പണം സമ്ബാദിക്കാം

  ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന റീല്‍സുകള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. മോണിറ്റൈസേഷന്‍ വഴിയാകും ക്രിയേറ്റേഴ്‌സിന് പണം സമ്ബാദിക്കാനുള്ള അവസരമൊരുക്കുക. റീല്‍സ് ഇനിമുതല്‍ 'ഫേസ്ബുക്ക് വാച്ചിലും' ഉള്‍പ്പെടുത്തും. റീല്‍സ് നിര്‍മ്മിക്കാനുള്ള പുതിയ ക്രിയേറ്റീവ് ടൂള്‍സും ഫേസ്ബുക്ക് ലഭ്യമാക്കും. റീല്‍സുകള്‍ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്ന ടിക്ടോകിന് സമാനമായ പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കുകയാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ടിക്ടോകിന് നിരോധനം നിലനില്‍ക്കുന്നുണ്ട്. ഈ സാധ്യതയും ഫേസ്ബുക്ക് ഉപയോഗപ്പെടുത്തും. ടിക്ടോക് നിരോധനം ഏറ്റവും കൂടുതല്‍ ഗുണകരമായത് ഇന്‍സ്റ്റാഗ്രാമിനാണ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ മോണിറ്റൈസേഷന്‍ ടൂളുകളില്‍ ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് പണം സമ്ബാദിക്കുക സാധ്യമല്ല. നേരത്തെ യൂടൂബും റീല്‍സുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

കെപിഎസി ലളിത അന്തരിച്ചു

 കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായിരുന്നു. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു അവരുടെ ആദ്യ ചിത്രം. 1978-ൽ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഭരതനെ അവർ വിവാഹം കഴിച്ചു. സിനിമ അഭിനയത്തിൽ നിന്ന് കുറച്ചുകാലം ഇടവേളയെടുത്ത അവർ കുറച്ച് സിനിമകൾ മാത്രം ചെയ്തു. അവളുടെ കരിയറിലെ രണ്ടാം യുഗം ആരംഭിക്കുന്നത് ഭർത്താവ് സംവിധാനം ചെയ്ത കട്ടത്തെ കിളിക്കൂട് (1983) എന്ന ചിത്രത്തിലൂടെയാണ്. ഗജകേസരിയോഗം, അപൂർവം ചില്ലർ, മക്കൾ മഹാത്മ്യം, ശുഭ യാത്ര, മൈ ഡിയർ മുത്തച്ചൻ, കണ്ണനും പോലീസും, അർജുനൻ പിള്ളയും അഞ്ചു മക്കളും, ഇഞ്ചൻകും, ഇഞ്ചൻകും, എന്നീ വിജയചിത്രങ്ങളിലൂടെ 1986-നും 2006-നും ഇടയിൽ ഇന്നസെന്റുമായുള്ള (നടൻ) ജോടി പ്രേക്ഷകർക്കിടയിൽ വൻ ജനപ്രീതി നേടിയിരുന്നു. പാവം രാജകുമാരം. ഈ സമയത്ത്, സന്മനസ്സുള്ളവർക്ക് സമാധാനം (1986), പൊൻ മുട്ടിടുന്ന തറവ് (1988), മുകുന്തേട്ട സുമിത്ര വിളിക്കുന്ന് (1988), വടക്ക് നോക്കി യന്ത്രം (1989), ദശരഥം (1989), വെങ്കലം (19819), 39819) തുടങ്ങി നിരൂപക പ്രശംസ നേടിയ നിരവധി വേഷങ്ങൾ അവർ ചെയ്തു....

Malayalam Latest news-തലശേരിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം

 പുന്നാൽ താഴെവയലിൽ സി പിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെ ടുത്തിയ കേസിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും ആർഎസ്എസ് ശാഖ മുഖ്യ ശിക്ഷക്കും ഉൾപ്പെടെ നാല്പേർ അറസ്റ്റിൽ. മത്സ്യബന്ധന തൊഴിലാളിയായ താ ഴെവയൽ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54) നെ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി മ ണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയൽ ശ്രീ ശങ്കരനെല്ലൂർ വീട്ടിൽ ലിജേഷ്, ആർഎസ്എ സ് ശാഖ മുഖ്യ ശിക്ഷക് പുന്നാൽ ദേവികയിൽ അമൽ മനോഹ രൻ, പുന്നാലിലെ ആർഎസ്എസ് ഖണ്ഡ് പ്രമുഖ് വിമിൻ ,ഗോ പാൽ പേട്ട സുമേഷ് നിവാസിൽ സുനേഷ് എന്ന മണി എന്നിവർ അറസ്റ്റിലായത്. ഗൂഢാലോചന കുറ്റത്തിനാണ് നാല് പേരും അറ സ്റ്റിലായിട്ടുള്ളതന്ന് പോലീസ് പറഞ്ഞു. പ്രതികൾ തമ്മിൽ നടത്തി യ വാട്സാപ്പ് കോളുകൾ ഉൾപ്പെടെ പരിശോധിക്കുകയും മറ്റ് തെളിവുകൾ ശേഖരി ക്കുകയും ചെയ്ത ശേഷമാണ് ഇന്ന് പുലർച്ചെ നാലോ ടെ നാല് പേരുടേ യും അറസ്റ്റ് രേഖ പ്പെടുത്തിയത്. ഇന്നലെ പകൽ കസ്റ്റഡിയിലെടു ൽ നാല് പേരേ യും സിറ്റി പോലീ കമ്മിഷണർ ആർ.ഇളങ്കോ, അ ഡീഷണൽ എസ്പി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. നാല് പേര ടങ്ങുന്ന സംഘമാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെ ന്നാണ് ...